
ഒരു കൊച്ചു കുട്ടി മാത്രം കുടയുമായി എത്തി.
പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ കുട ചൂടി അവന്‍ പുഞ്ചിരിച്ചു. അപ്പോള്‍ കുളിര്‍ കാറ്റ് അവന്‍റെ കവിളുകളെ തലോടി. ഭൂമിയുടെ ഏതോ അതിരുകളില്‍ നിന്നെത്തിയ ചുടുകാറ്റ് മറ്റുള്ളവരുടെ മുഖത്ത് തീ തുപ്പിക്കൊണ്ടിരുന്നു.